ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ജനാധിപത്യ സമൂഹത്തില്‍ ഇത്തരം രീതികളെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഒരാശയത്തേയും തടഞ്ഞുവെക്കരുതെന്നും
ഇന്ത്യൻ ഭരണഘടന വഴിയാണ് പാർലിമെന്റ് നിലവിൽ വന്നത്. നിയമനിർമ്മാണസഭകൾ, കോടതികൾ, എക്സിക്യൂട്ടീവ് എന്നീ ഘടകങ്ങൾക്ക് അധികാരം ലഭിക്കുന്നത് ഭരണഘടനയിൽ നിന്നാണ്
അതിനാൽ അടിസ്ഥാനശിലകളെ തച്ചുതകർക്കാനാണ് ശ്രമം. അതിന് ഭരണഘടനാ സ്ഥാപനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുന്നുവെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കേരളം വിജ്ഞാന സമൂഹമായി മാറുന്നതിനെ ബിജെപി എതിര്‍ക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടമുള്ള സംസ്ഥാനമാണ് കേരളം. യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെയും കോണ്ഗ്രസ് നേതൃത്വവുമായി പ്രത്യേക സമവാക്യമുണ്ടെന്നും ജയ്റാം രമേശ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് മുന്‍പ് ഒരിക്കലും കടന്നുപോകാത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോയികൊണ്ടിരിക്കുന്നത്. ഇതിനെ തരണം ചെയ്യണമെങ്കില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജയറാം രമേശ് പറഞ്ഞു.
യെച്ചൂരി കൂടുതല്‍ ജനാധിപത്യവാദിയാണ്. സിപിഎമ്മില്‍ കേരളാ ലോബിയും ബംഗാള്‍ ലോബിയുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ ലോബിയുടെ ആളാണ്. അദ്ദേഹം കേരളത്തില്‍ കോണ്‍ഗ്രസിനോടാണ് ഏറ്റുമുട്ടുന്നത്. അതുകൊണ്ട് തന്നെ ഭരത് ജോഡോ യാത്രക്ക് അനുകൂലമായി സംസാരിക്കാന്‍ പിണറായി വിജയന് സാധിക്കില്ല.
താന്‍ എസ് ഡി പി ഐ ക്കാരനല്ലെന്ന് സിതാറാം യെച്ചൂരി സഞ്ചരിച്ച കാറിന്റെ ഉടമ സിദ്ദിക്ക് പുത്തന്‍പുരയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനായ താന്‍ വാടകയ്ക്ക് കൊടുത്തതാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ്സിനെത്തിയപ്പോള്‍ ഉപയോഗിച്ച വാഹനം
അതേസമയം, സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് ഇന്നലെ കണ്ണൂരില്‍ എത്തിയിരുന്നു. ചുവന്ന ഷാള്‍ അണിയിച്ചാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാര്‍ട്ടി പ്രവര്‍ത്തകരും കെ വി തോമസിനെ സ്വീകരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണാറായി
ബിജെപിയെ താഴെയിറക്കാന്‍ രാജ്യത്തെ എല്ലാ മതനിരപേക്ഷ കക്ഷികളും യോജിച്ച് പ്രവര്‍ത്തിക്കണം. അതിന്റെ മുന്നോടിയായി ഇടതുപാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണ്. ബിജെപി കേവലം തെരെഞ്ഞെടുപ്പില്‍ തോല്പ്പിച്ചതുകൊണ്ടായില്ല, അവരുടെ ഹിന്ദുത്വ അജണ്ടകളെ ഒറ്റപ്പെടുത്തണം- സീതാറാം യെച്ചൂരി പറഞ്ഞു
കേന്ദ്ര ബജറ്റില്‍ മാറ്റിവെച്ച 35,000 കോടി രൂപ രാജ്യത്തെ ജനങ്ങള്‍ക്ക് ഓക്സിജനും കൊവിഡ് വാക്സിന്‍ നല്‍കാനുമായി ഉപയോഗിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു
പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരെ സമരജീവികള്‍ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. ജനങ്ങള്‍ സമര പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുന്നത് തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും ജീവിതായോധനം ഉറപ്പുവരുത്താനുമാണ്. അവരെ കീടങ്ങളായല്ല ദേശാഭിമാനികളായാണ് കാണേണ്ടത്